മരിച്ചു... ആത്മാവ് പരലോകത്തേക്കുള്ള യാത്രയിലാണ്.... അപ്പോഴേക്കും... ഒരു ഫോണ്‍ വിളി... ഹലോ..ന്യൂസ് നൈറ്റിലെക്ക് സ്വാഗതം. സര്.. എന്താണ് നിങ്ങളുടെ മരണത്തിലെ ദുരൂഹത...
2013 നവംബർ 5 നു സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ആരംഭിച്ചു 300 ദിവസം കൊണ്ട് 40 കോടിയോളം കിലൊമീറ്റർ സഞ്ചരിച്ചു September 24 നു ചൊവ്വയുടെ ഭ്രമണ പഥത്തിൽ മംഗൽ യാൻ പ്രവെശിച്ചതൊടെ അതൊരു ചരിത്രമായി മാറി ..ബഹിരാകാശ ഗവേഷണ രംഗത്തെ ശക്തികളുടെ കൂട്ടത്തിൽ നമുക്കും ഒരു സ്ഥാനം. നമുക്ക് മുമ്പ് ഈ നേട്ടം കൈവരിചിരിക്കുന്നത് മൂന്നേ മൂന്നു പേർ യൂറോപ്യൻ യൂണിയനും അമേരിക്കയും റഷ്യയും മാത്രം . അതായത് ഈ നേട്ടം കൈ വരിക്കുന്ന നാലാമത്തെ ലോക ശക്തിയും ആദ്യത്തെ ഏഷ്യൻ രാജ്യവും ആയി ഇന്ത്യ.കുറഞ്ഞ ചെലവിൽ ,പൂര്‍ണമായും ഇന്ത്യൻ സാങ്കേതിക വിദ്യയിറെ മികവിൽ ഇന്ത്യയിൽ തന്നെ നിർമിച്ചു ഇവിടെ നിന്ന് തന്നെ വിക്ഷേപിക്കപ്പെട്ടതു എന്നത് തന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഈ ദൌത്യത്തിന്റെ ചില സാങ്കേതിക വശങ്ങളെ കുറിച്ച് ചെറിയ ഒരു ധാരണ നല്‍കുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. മംഗൽ യാൻ അഥവാ മാർസ് ഓർബിറ്റർ മിഷൻ (Mars orbiter Mission) മാര്‍സ് ഓർബിറ്റർ മിഷൻ (Mars orbiter mission)എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന ഈ സംരംഭം ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം ആണ്.മംഗൽ യാൻ ദൌത്യത്തിന്റെ സുപ്രധ...
ബീ എഡിന് . ഇടുക്കിയിലെ നെടുംകണ്ടം സെന്ററിൽ പഠിക്കുന്ന കാലം ടീച്ചിംഗ് പ്രാക്ടീസ് കിട്ടിയത് കരുണാപുരം NSS ഹൈ സ്കൂൾ. ഇടുക്കി ജില്ല പോയിട്ട് കേരളത്തിൽ ആണോ എന്ന് തന്നെ സംശയം.തമിൾ നാടിൻറെ അതിര്തിക്ക് അടുത്ത് ആണ് സ്ഥലം. സംഗതി ഏതായാലും, ദിവസവും രാവിലെ ജീപ്പ് വാടകയ്ക്ക് വിളിച്ചാണ് ഞങ്ങള്‍ ഒരു പത്തു പേര് അടങ്ങുന്ന അദ്ധ്യാപക ട്രെയിനീസ് എന്ന് വച്ചാൽ അപ്പ്രന്ടീസുകൾ സ്കൂളിൽ എതിചേരാറുള്ളത്. പഠിപ്പികേണ്ടത് 8 -10 ക്ലാസിൽ ആണെങ്കിലും ഇടക്കിടക്ക് കിട്ടുന്ന ഒഴിവു സമയങ്ങളിൽ ചെറിയ ക്ലാസിലും പോകേണ്ടി വരും.മിക്കവാറും ചെറിയ ക്ലാസ്സുകളിൽ ടീച്ചര്‍ അവധി ആയിരിക്കും.പോയിക്കഴിഞ്ഞാ വലിയ പണി ഒന്നുമില്ല എന്ന് കരുതുയിട്ടാണ് പോയിത്തുടങ്ങിയത്, പിള്ളാർക്ക് പാട്ട് പാടി കൊടുക്കേണ്ടി വരും അല്ലെങ്കിൽ ചെറിയ എന്തെങ്കിലും കളികൾ ഇത് കൊണ്ടൊക്കെ സമയം കടന്നു പോകും. പിള്ളാർക്ക് നമ്മൾ ചെല്ലുന്നതാ ലാഭം. തല്ലു കുറയും,ഒരു പിരിയട് രസായിട്ട് കടന്നു പോകും. ചെറിയ ക്ലാസ് കൊണ്ട് നമ്മള്‍ക്കും മെച്ചം ഉണ്ട്.പില്ലാര്ടെ മനസ്സിൽ കേറി പറ്റിയാ പിന്നെ സല്‍ക്കാരമാണ് . പേരക്ക, മാങ്ങ അങ്ങനെ പലതും പിള്ളാര് കൊണ്ട് ...
എപ്പോഴാണ് ഹനീഫ്കാനെ പരിചയപ്പെട്ടത് എന്ന് ഒര്മയില്ല. പെരിന്തൽമണ്ണ മണ്ഡലം എം എസ എഫിന്റെ നേതാവ് എന്നാ നിലക്കാണ് ആദ്യം കാണുന്നത്. രാഷ്ട്രീയ നേതാവിന്റെ മാനറിസങ്ങൾ ഒന്നും തന്നെ കാണിക്കാത്ത ഒരു നേതാവ്..ഒരു സഹോദരന അല്ലെങ്കിൽ ഒരു സുഹൃത്ത് എന്നാ നിലയിൽ ഇടപെടാൻ കഴിയുമായിരുന്നു. പലപ്പോഴായി കാണുമ്പോഴും പഠനത്തെ കുറിച്ച് ചോദിക്കും., അവസാനമായി കാണുന്നത് പട്ടിക്കാട് എം ഇ എ എയിൽ വെച്ച് നടന്ന ഒരു ക്യാമ്പിൽ വെച്ചായിരുന്നു. അപ്പോഴും സംസാരിച്ചത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കുറിച്ചായിരുന്നു. എം എസ എഫിന്റെ രണ്ടാം വരവിനു തുടക്കം കുറിച്ചത് ഒരു പക്ഷെ പീ എം ഹനീഫ , പീ എം സാദികലി കൂട്ട് ആയിരുന്നു .എം എസ എഫിന്റെ വേദികളിൽ പലപ്പോഴും അദേഹത്തെ കാണാൻ സാധിച്ചിരുന്നത് ഒരു ഡയറി ,കൂടെ ഒരു പേന യുമായിട്ടായിരുന്നു. ഒരു മൂലയിൽ തനിച്ചിരുന്നു കുത്തിക്കുറിക്കുന്ന ഹനീഫ്ക. അത് പ്രസഗികന്റെ വാക്കുകളാവം, അല്ലെങ്കിൽ സ്വന്തം ചിന്തകളാവാം. എന്ത് തന്നെ ആയാലും നഷ്ടപ്പെട്ടത് സൌമ്യനായ ഒരു രാഷ്ട്രീയ പ്രവര്തകനെയാണ്,.. ഒരു പഞ്ചായത്ത് അല്ലെങ്കിൽ യൂനിറ്റ് നേതാവാകുംപോഴേക്കും ഖദർ ഇട്ടു നടക്കുന്ന ഇന്നത്തെ തലമുറയിലെ കു...
ക്ഷമിക്കണം, പരേതനുമായുള്ള കണക്ഷന് വിച്ഛേദിക്കപ്പെട്ടിരിക്കുന്നു
ReplyDeleteഇപ്പോള്‍ മറ്റൊരു ചാനലിലാണ്..ദയവു ചെയ്തു കാതിരിക്ക്യുക,,,,rr
ReplyDeleteനിങ്ങള്‍ ഇനിയും മരിച്ചിട്ടില്ല എന്നാണല്ലോ കേള്‍ക്കുന്നത്.. അതില്‍ എത്രശതമാനം സത്യമുണ്ട്... ??
ReplyDelete